2010, ജൂൺ 25, വെള്ളിയാഴ്‌ച

PRASOONACHARAMAM-2

സാഹിത്യമോഷണം കണ്ടുപിടിക്കാതെ പോകുന്നത്
മലയാളത്തിലെ സാഹിത്യ ചരിത്രങ്ങളും നിരൂപണപഠനങ്ങളും പുസ്തരൂപത്തിലാക്കപ്പെട്ട സൃഷ്ടികളെ മാത്രം ആസ്പദമാകിയുള്ളതിനാൽ സാഹിത്യപഠങ്ങളിൽ ഭയാനകമായ വിടവ് സൃഷ്ടിക്കപ്പെട്ടു എന്നു
ക്രിമിനോളജിസ്റ്റ് കൂടിയായ സാഹിത്യഗവേഷകൻ ഡോ.അടൂർ സുരേന്ദ്രൻ.ആദ്യ്കാല മലയാള കവിതാ മാസികയായിരുന്ന കവനകൗമുദി(പന്തളം കേരളവർമ്മ) 1816 കാലത്തു ചിലകവിതകൾ
പ്രസിദ്ധീകരിച്ചു.
കെ.സി,കുട്ടപ്പൻ നമ്പാരുടെ ഉഷാവിഷാദം(1816),ചിന്താകുലയായ ശർമ്മിഷ്ഠ(1916)
കെ.എം.കേശ വൻ റെ ലൂസി( 1816)
ആലത്തൂർ അനൗജൻ നമ്പൂതിരിപ്പാടിൻ റെ അശോ കോദ്യാനത്തിലെ സീത (1816)
ആംഗലേയ കാല്പ്പനിക കവിതകളുടേയും ബം ഗാളിക്കവിതകളുടേയുംഭാവഭംഗികൾ
ആസ്വദിച്ച് തങ്ങളുടെ കവിതകളിൽ അതാവാഹിച്ച ചില ചെറുകവികൾ.പരക്കെ അംഗീകാരം
കിട്ടിയേക്കാവുന്ന ആ കവിതകൾ പുസ്തക രൂപം കൈവരിച്ചില്ല.അവ പാഠപുസ്തകങ്ങളിലും
വന്നില്ല.വിചാരത്തിൽ കൂടിയുള്ള കാവ്യാവതരണരീതിയായിരുന്നു ഇത്തരം കവിതകളിൽ.
അവയുടെ സാങ്കേതിക രീതി പകർത്തി മൂന്നു വർഷം ശേഷം കുമ്മാരനാശാൻ രചിച്ച
ചിതാവിഷ്ടയായ സീതയ്ക്കു കിട്ടിയ സ്പോൺസർഷിപ്പും പ്രോൽസാഹനവും മറ്റു ചെറു
കവികൾക്കു കിട്ടിയില്ല. അതിനാൽ അവർ അറിയപ്പെടാതെ പോയി.
1083 വൃശ്ചികം( 1907ഡിസംബർ) ലക്കം വിവേകോദയത്തിൽ
വന്ന വീണപൂവ് എഴുതിയ മഹാകവി കുമാരനാശാൻ 1080 കർക്കിടകം
(1905) ലക്കം കവനകൗമുദിയിൽ വന്ന കുഴിത്തുറ സി.എം.അയ്യപ്പൻപിള്ളയുടെ
പ്രസൂനചരമം എന്ന കവിത മോഷ്ടിച്ചു എന്നു സ്ഥാപിക്കാൻ ആശാൻ അതു
വായിക്കുന്നതു കണ്ട ദൃക് സാക്ഷി വേണം എന്ന വാദം അല്പം കടന്നു പോയി.
തീയതിയും സമയവും കുറിച്ച് ഫോട്ടോയൊ വീഡിയോയൊ വേണമെന്നു
പറയഞ്ഞതിൽ ആശ്വാസം. കവികളുടെ ഇടയിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ട
,പദം കൊണ്ടു പന്താടിയ പന്തളം കേരളവർമ്മയുടെ കവന കൗമുദി ഇറങ്ങിയ അന്നു
തന്നെ ആശാനും വായിച്ചു കാണും. ചെറുകവി അയ്യപ്പൻപിള്ളയെ മാത്രമല്ല മറ്റൊരു
ചെറുകവി ആലത്തൂർ അനുജൻ നമ്പൂതിരിപ്പാടിനേയും മഹാകവി മോഷ്ടിച്ചു.
1916 ൽ ആലത്തൂർ പ്രസിദ്ധീകരിച്ച് അശോകോദ്യാനത്തിലെ സീതയുടെ
പരിഷകരിച്ച പതിപ്പായിരുന്നു ആശാൻ റെസീത എന്നു തെളിയിച്ചതും
കുറ്റാന്വേഷണവിദഗ്ദൻ കൂടിയായ ഡോ.അടൂർ സുരേൻന്ദ്രൻ(മൊബൈൽ
9446066378).വിക്കിപീഡിയയിലെ പ്രസൂനചരം വിക്കിഗ്രന്ഥശാലയിലേക്കു
മാറ്റിയിരുന്നു.
 
Posted by Picasa

Two Seethas-2

 
Posted by Picasa

two seethas

 
Posted by Picasa